'യേശു പറഞ്ഞു: എന്റെ ഉപദേശം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്ര.
അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍ ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്‌സിലാക്കും.
വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.' ലുക്കോസ് 8:2-3
ഒരു പരീശൻ യേശുവിനെ ഭക്ഷണത്തിന് ക്ഷണിച്ചു. കൈകഴുകാതെ യേശു ഭക്ഷണത്തിനിരിക്കുന്നത് കണ്ടു പരീശൻ അസ്വസ്ഥനായി. ആതിഥേയ മര്യാദപോലും മറന്ന് തന്റെ അതൃപ്തി അദ്ദേഹം പരസ്യമായി ക്രിസ്തുവിനുനേരെ പ്രകടിപ്പിച്ചോ എന്നറിയില്ല.
യോഹന്നാൻ പതിനേഴാം അധ്യായത്തിലെ മഹാപുരോഹിത പ്രാർത്ഥനയിലെ സ്പിരിച്വൽ പ്രയോറിട്ടികൾ :
1. പിതാവിനെ മഹത്വപെടുത്തൽ
'... പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
യോഹന്നാന്‍ 17 : 1
2. സഭയുടെ ഐക്യം
'അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാല്‍, അവന്‍ എന്റെ കണ്ണുകള്‍ തുറന്നു.'
യോഹന്നാന്‍ 9 : 30
'മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങി... ' ലൂക്കോസ് 10:40
കർത്താവ് വീട്ടിലെ അതിഥിയായി വന്നപ്പോൾ ശുശ്രൂഷിക്കുവാനും സൽക്കരിക്കുവാനും വേണ്ടിയുള്ള മാർത്തയുടെ കഠിനാധ്വാനം പ്രത്യേകം അഭിനന്ദനാർഹമാണ്.
പക്ഷേ, വീട്ടു ജോലികൾ മാർത്തയെ വല്ലാതെ അസ്വസ്ഥയാക്കി.
'നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.'
1 പത്രോസ് 2 : 9