ദൈവത്തെയും മനുഷ്യരെയും ഭയമില്ലാത്ത ഒരു ന്യായാധിപൻ, സാമൂഹ്യദ്രോഹിയായ ഒരു കശ്മലൻ, അവന്റെ ശല്യം മൂലം കഷ്ടപ്പെടുന്ന ഒരു വിധവ, ഇങ്ങനെ മൂന്ന് കഥാപാത്രങ്ങളാണ് മുട്ടിപ്പായി പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കുവാൻ ക്രിസ്തു പറഞ്ഞ ഉപമയിൽ ഉള്ളത്. ( ലൂക്കോസ് 18:1-8)
'ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചു പോകുന്നു എങ്കിലും അകമേ ഉള്ളവൻ നാൾക്ക് നാൾ പുതുക്കം പ്രാപിക്കുന്നു' എന്ന സെന്റ് പോളിന്റെ കൊരിന്ത്യ സഭയോടുള്ള പ്രഖ്യാപനം വൈരുദ്ധ്യാത്മകമായി തോന്നാവുന്നതാണ്. പുറമേ ക്ഷയിക്കുമ്പോൾ അകമേ പുതുക്കം പ്രാപിക്കുന്നത് എങ്ങനെയാണ്?
പ്രതിസന്ധികളിൽ നിന്നും ശത്രുക്കളിൽ നിന്നും ദൈവം നൽകിയ വിമോചനത്തിന് സ്തോത്ര ഗീതമായി ദാവീദ് സമർപ്പിച്ചതാണ് ഇരുപത്തിയെട്ടാം സങ്കീർത്തനം. ഇത് ദാവീദിന്റെ കാവ്യാത്മകമായ ഒരു സാക്ഷ്യ സമർപ്പണമാണ്:
രണ്ട് ശമുവേൽ അധ്യായം 22, ദാവീദിന്റെ വിജയ കീർത്തനമാണ്. കർത്താവ് സകല ശത്രുക്കളിൽ നിന്നും രക്ഷിച്ച ദിവസം ദാവീദ് ദൈവത്തിനു വേണ്ടി എഴുതി ആലപിച്ച സ്തോത്ര ഗീതമാണ് അത്.
'ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.